ഏദത്ത ഉദകം…


ഇരുപത്തഞ്ചുവര്‍ഷങ്ങള്‍ക്കുമുമ്പ്, ഒരു ധനുമാസത്തിലാണ് അച്ഛന്‍ യാത്രയായത്… ഈ മിഥുനത്തില്‍ അമ്മയും മടങ്ങി- അറുപതു തികഞ്ഞിട്ടും, ഒരു കൊച്ചുകുട്ടിയുടെ അനാഥത്വത്തിന്റെ വിങ്ങല്‍ ഈ നിമിഷങ്ങളില്‍ ഞാന്‍ അനുഭവിക്കുന്നു; ഉള്ളില്‍ ദുഃഖം ഊറിക്കൂടുന്നു…. “വാസാംസി ജീര്‍ണ്ണാനി…..” എന്ന് തുടങ്ങുന്ന ഭഗവദ്ഗീതാശ്ളോകം – “മനുഷ്യന്‍ ജീര്‍ണ്ണവസ്ത്രത്തെ ഉപേക്ഷിച്ച് പുതിയവസ്ത്രം സ്വീകരിക്കുന്നതുപോലെ, ജീര്‍ണ്ണിച്ച വാസഗൃഹം…

Share Button
Read More...

മര്‍ദ്ദനത്തില്‍ നിന്ന് മാര്‍ദ്ദവത്തിലേക്ക് – പി.യം. നാരായണന്‍, ഒരു പുനര്‍വായന


ഉള്‍വഴി മര്‍ദ്ദനത്തില്‍ നിന്നു മാര്‍ദ്ദവത്തിലേയ്ക്കാണ് എക്കാലവും. വളരാനാണ് വെമ്പല്‍. ആ വെമ്പലിനാണ് വഴി. ആ വഴി ഏതെന്ന് ദര്‍ശനം. പുതിയ വഴികള്‍ ഉരുത്തിരിയുമ്പോള്‍ കൊള്ളാനും തള്ളാനും വേണം കരുത്ത്. ആര്‍ജ്ജിയ്ക്കാനും പകരാനും പ്രയാസമാണെങ്കിലും ദിശാബോധം അനിവാര്യം തന്നെ. കവികളിലും കവിതകളിലും പുരോഗമനത്തിന്റെ ഈ ദിശയാണ് നിര്‍ണ്ണായകചാലകശക്തി. സമയമെന്ന കൊത്തുപണിയില്‍…

Share Button
Read More...

ഉത്തമം


എണ്ണാന്‍ മറന്നു ഞാനു- യരത്തിലായിരം പൂര്‍ണചന്ദ്രന്‍മാര്‍ ഉദിച്ചു, മറഞ്ഞവാര്‍! കണ്ടില്ലെ? യിന്ദു ചിരിച്ചു നില്കുന്നൊരീ രാവില്‍ ശതാവരി തന്‍നിഴല്‍ നോക്കി അനങ്ങാതെ നില്പതും, കാറ്റിളകുമ്പോള്‍ വെറുതെ ഞെട്ടുന്നതും? തേടി ഞാന്‍ വെറുതെ യെന്നുള്ളിലെ സാഗരം കുത്തിക്കുറിയ്കാനൊ രായിരം വാക്കുകള്‍! വന്നവ, പോകുമ്പോള്‍ സ്വസ്തി മറന്നു ഞാന്‍ നിന്നേനറിയാതെ, ‘എന്നു…

Share Button
Read More...