ഇതിഹാസഭൂമിയിലൂടെ…


ആദിബോധത്തിന്റെ മുഖപടമാകുന്നു, മനസ്സ്. മനസ്സ് മാതാവാണെന്ന് നാം അറിയുന്നു. അമ്മ ജയിച്ചാല്‍ ആനന്ദം, അമ്മയെ ജയിച്ചാല്‍ പുരുഷാര്‍ത്ഥം- ഇതൊരു ആചാര്യകല്‍പ്പനയാണ്. വംശചോദനകളും ജന്മാന്തര സ്മൃതികളും ഇടകലര്‍ന്ന മനോമണ്ഡലം എഴുത്തുകാരനെ എന്നും മോഹിപ്പിച്ചിട്ടുണ്ട്. മനസ്സിന്റെ മാനങ്ങള്‍ ഇതള്‍ വിടര്‍ത്തി കാട്ടുവാന്‍ കൃതഹസ്തരായ കലാകാരന്മാര്‍ മുതിര്‍ന്നിട്ടുണ്ട്. കോവിലന്റെ ‘തട്ടകം’ എന്ന സൃഷ്ടിയും…

Share Button
Read More...

നാടകത്തിന്റെ അടിവേരുകള്‍


‘നാടകം പ്രേക്ഷകരെ തീര്‍ച്ചയായും ആനന്ദിപ്പിക്കണം. ഭരതമുനിയുടെ വാക്കുകളുപയോഗിച്ച് പറഞ്ഞാല്‍ അത് ക്രീഡനീയകം (വിനോദവസ്തു) ആണ്. പക്ഷെ വിനോദം ജനിപ്പിക്കുന്നതുകൊണ്ടുമാത്രം അതിന്റെ കര്‍ത്തവ്യം അവസാനിക്കുന്നില്ല. എന്നല്ല, ഭരതന്‍ നാട്യത്തെ അഞ്ചാമത്തെ വേദമായിത്തന്നെ പ്രഖ്യാപിക്കുന്നുണ്ട്. വേദങ്ങള്‍ക്കുള്ള വിശുദ്ധി, ശാസാനാധികാരം, പ്രബോധനമൂല്യം എന്നിവ നാട്യപ്രധാനമായ നാടകത്തിനുമുണ്ട് എന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. വേദാധികാരം ചിലരില്‍മാത്രം…

Share Button
Read More...
Akkitham

നവതിയുടെ നിറവില്‍


കളഭത്തിന്റെ നിറമാര്‍ന്ന ഖദര്‍ജൂബ്ബ, കണ്ണടയുടെ കട്ടിച്ചില്ലിലൂടെയുള്ള ചെരിഞ്ഞ നോട്ടം അനുസരണയില്ലാത്ത നരച്ച കോലന്‍ മുടി, മുറുക്കിച്ചുവപ്പിച്ച ചുണ്ടുകള്‍ക്കിടയില്‍ മുട്ടിനിന്ന പുഞ്ചിരി- തോളില്‍ തൂങ്ങുന്ന തുണിസഞ്ചിയില്‍ മുറുക്കാന്‍ വട്ടവും കവിതക്കോപ്പുമായി അദ്ദേഹം നിങ്ങളെ സൂക്ഷിച്ചു നോക്കാന്‍ തുടങ്ങുമ്പോഴേക്കും നിങ്ങള്‍ സ്വയം പറയുന്നു ഓ, മഹാകവി അക്കിത്തം! ‘വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ…

Share Button
Read More...