Akkitham

നവതിയുടെ നിറവില്‍


കളഭത്തിന്റെ നിറമാര്‍ന്ന ഖദര്‍ജൂബ്ബ, കണ്ണടയുടെ കട്ടിച്ചില്ലിലൂടെയുള്ള ചെരിഞ്ഞ നോട്ടം അനുസരണയില്ലാത്ത നരച്ച കോലന്‍ മുടി, മുറുക്കിച്ചുവപ്പിച്ച ചുണ്ടുകള്‍ക്കിടയില്‍ മുട്ടിനിന്ന പുഞ്ചിരി- തോളില്‍ തൂങ്ങുന്ന തുണിസഞ്ചിയില്‍ മുറുക്കാന്‍ വട്ടവും കവിതക്കോപ്പുമായി അദ്ദേഹം നിങ്ങളെ സൂക്ഷിച്ചു നോക്കാന്‍ തുടങ്ങുമ്പോഴേക്കും നിങ്ങള്‍ സ്വയം പറയുന്നു ഓ, മഹാകവി അക്കിത്തം! ‘വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ…

Share Button
Read More...

തിക്കോടിയനെ ഓര്‍ക്കുമ്പോള്‍


മലയാള സാഹിത്യത്തിന് അമൂല്യ സംഭാവനകള്‍ അര്‍പ്പിച്ച് കടന്നുപോയ ഒരു പ്രതിഭാധനന്റെ ജന്മശതാബ്ദി ദിനം- 2016 ഫെബ്രുവരി 15 – അധികമാരാലും ശ്രദ്ധിക്കപ്പെടാതെ കടന്നുപോയി. നാടകകൃത്ത്, നോവലിസ്റ്റ്, ഹാസ്യസാഹിത്യകാരന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്ന തിക്കോടിയന്റെ ജന്മശതാബ്ദി ദിനം. അദ്ദേഹത്തിന്റെ സാഹിത്യ-സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ തട്ടകമായിരുന്ന കോഴിക്കോട്ട് ജന്മശതാബ്ദി ദിനത്തില്‍ ഒരു അനുസ്മരണ…

Share Button
Read More...

“വികാരധാരയിലും വിചാരധാരയിലും ഇടറാതെ”


പ്രൊഫ. എ.പി.പി.നമ്പൂതിരിയുടെ സാഹിത്യസപര്യയെ വിലയിരുത്തുന്ന കവിയും ഗാനരചയിതാവുമായ ശ്രീ. ശ്രീകുമാരന്‍ തമ്പിയുടെ വാക്കുകളിലേക്ക് അനുവാചക ശ്രദ്ധ ക്ഷണിക്കുന്നു. മലയാള സാഹിത്യത്തിന് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ പ്രൊഫ. എ.പി.പി.യുടെ 24-ാം ചരമവാര്‍ഷികദിനമാണ് 2015 ഡിസംബര്‍ 22ന്. “കവിയും നാടകകൃത്തുമായ വിമര്‍ശകനായിരുന്നു എ.പി.പി. നമ്പൂതിരി. ജനകീയ കവിയായ ഷെല്ലിയെ നിശിതമായി വിമര്‍ശിക്കാന്‍…

Share Button
Read More...