മര്‍ദ്ദനത്തില്‍ നിന്ന് മാര്‍ദ്ദവത്തിലേക്ക് – പി.യം. നാരായണന്‍, ഒരു പുനര്‍വായന


ഉള്‍വഴി മര്‍ദ്ദനത്തില്‍ നിന്നു മാര്‍ദ്ദവത്തിലേയ്ക്കാണ് എക്കാലവും. വളരാനാണ് വെമ്പല്‍. ആ വെമ്പലിനാണ് വഴി. ആ വഴി ഏതെന്ന് ദര്‍ശനം. പുതിയ വഴികള്‍ ഉരുത്തിരിയുമ്പോള്‍ കൊള്ളാനും തള്ളാനും വേണം കരുത്ത്. ആര്‍ജ്ജിയ്ക്കാനും പകരാനും പ്രയാസമാണെങ്കിലും ദിശാബോധം അനിവാര്യം തന്നെ. കവികളിലും കവിതകളിലും പുരോഗമനത്തിന്റെ ഈ ദിശയാണ് നിര്‍ണ്ണായകചാലകശക്തി. സമയമെന്ന കൊത്തുപണിയില്‍…

Share Button
Read More...

ഉത്തമം


എണ്ണാന്‍ മറന്നു ഞാനു- യരത്തിലായിരം പൂര്‍ണചന്ദ്രന്‍മാര്‍ ഉദിച്ചു, മറഞ്ഞവാര്‍! കണ്ടില്ലെ? യിന്ദു ചിരിച്ചു നില്കുന്നൊരീ രാവില്‍ ശതാവരി തന്‍നിഴല്‍ നോക്കി അനങ്ങാതെ നില്പതും, കാറ്റിളകുമ്പോള്‍ വെറുതെ ഞെട്ടുന്നതും? തേടി ഞാന്‍ വെറുതെ യെന്നുള്ളിലെ സാഗരം കുത്തിക്കുറിയ്കാനൊ രായിരം വാക്കുകള്‍! വന്നവ, പോകുമ്പോള്‍ സ്വസ്തി മറന്നു ഞാന്‍ നിന്നേനറിയാതെ, ‘എന്നു…

Share Button
Read More...

നവയൗവ്വനം


“അച്ഛനു കണ്ണട വെക്കണ”മെന്നല്ലോ കൊച്ചുമോള്‍ ചൊല്ലി, ചിരിക്കുന്നു- “സൂചിക്കുഴയിലൂടീ നുലുകോര്‍ക്കുവാന്‍ നേരമിതെത്രയെടുക്കുന്നു!” “മാമന്നു മറവി, ഇടയ്ക്കിടെ, യീയിടെ,” മരുമകള്‍ പരിഭവമോതുന്നു- ‘ഇന്നലെ നല്‍കാമെന്നറ്റൊരു സമ്മാനം ഇന്നു മറന്നേ പോകുന്നു!” ‘തലയൊക്കെ നരകേറി, കവിളോ കുഴികെട്ടി കളിചൊല്ലി ഭാര്യ തുടങ്ങുന്നു- ‘നാല്‍പ്പതായില്ലെന്നു വന്നാലും കാഴ്ചയി- ലമ്പതിന്നാരും മതിച്ചേക്കും” ‘നെറ്റിച്ചൂളി വീണു,…

Share Button
Read More...